
കൊല്ലം കൊട്ടാരക്കരയിലെ താലൂക് ആശുപത്രിയിൽ യുവ ഡോക്ടർ കുട്ടേറ്റു മരിച്ച സംഭവത്തിൽ വന്ദനയുടെ ശരീരത്തിൽ ഏറ്റത് പതിനൊന്നു കുത്തുകൾ എന്ന് പ്രാഥമിക റിപ്പോർട്ട് . മുതുകിൽ ആരും തലയിൽ മൂന്നും കുത്തുകളാണ് ഏറ്റത്. മൊത്തത്തിൽ 23 മുറിവുകൾ ഉണ്ടായിരുന്നു . മരണകാരന്എം മുതുകിലും തലയിലും ഏട്ടാ കുത്താൽ എന്ന് റിപ്പോർട്ട് .
കോട്ടയം മുട്ടുചിറ സ്വദേശിനിയായ ഹൗസ് സർജൻ ഡോ. വന്ദന (25) ആണ് . വൈദ്യ പരിശോധനക്കെത്തിച്ച അക്രമി സന്ദീപ് എന്ന അധ്യാപകന്റെ കുത്തേറ്റാണ് ഡോക്ടർ മരിച്ചത്. ഡോക്ടർക്ക് പുറമെ പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേരെയും പ്രതി ആക്രമിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് സന്ദീപ്. ഡീ അഡിക്ഷൻ സെന്ററിൽനിന്ന് എത്തിയ സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]