
അഹമ്മദാബാദ്∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സമീപകാലത്തൊന്നും കാണാത്ത പ്രതിരോധ മികവൊത്ത ബാറ്റിങ്ങുമായി മുൻ ചാംപ്യൻമാരായ ഗുജറാത്തിനെ വിറപ്പിക്കുന്ന കേരളം, അവരെ സമ്മർദത്തിലാക്കിയത് തുടർച്ചയായി രണ്ടു ദിവസം. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന്് കേരളം ബാറ്റിങ് പുനരാരംഭിക്കുക7 വിക്കറ്റിന് 418 റൺസെന്ന നിലയിലാണ്. രണ്ടാം ദിനവും കേരളത്തെ പുറത്താക്കാനാവാതെ വലഞ്ഞ ഗുജറാത്തിന്, ഈ കൂറ്റൻ സ്കോറിനെ ഇനി എങ്ങനെ പ്രതിരോധിക്കുമെന്നും തലപുകയ്ക്കണം.
5 വർഷത്തെ ഇടവേളയ്ക്കു ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറി നേടിയ അസ്ഹറുദീനും (പുറത്താകാതെ 149) അർധ സെഞ്ചറി നേടിയ സൽമാൻ നിസാറും (52) ചേർന്നുള്ള 149 റൺസ് കൂട്ടുകെട്ടായിരുന്നു രണ്ടാം ദിനത്തിലെ ഹൈലൈറ്റ്. അസ്ഹറിന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചറിയാണിത്. രഞ്ജി ട്രോഫി സെമിയിൽ സെഞ്ചറി നേടുന്ന ആദ്യ കേരള താരമെന്ന പെരുമയും അസ്ഹറിനു സ്വന്തം.
∙ അസ്ഹർ–സൽമാൻ ഷോ
ആദ്യ ദിനം അർധ സെഞ്ചറി നേടിയ നായകൻ സച്ചിൻ ബേബിയുടെ വിക്കറ്റ് ഇന്നലത്തെ രണ്ടാം പന്തിൽ തന്നെ വീഴ്ത്തിയ നഗ്വാസ്വാല ഗുജറാത്തിന് പ്രതീക്ഷ നൽകിയെങ്കിലും അസ്ഹറുദീനും സൽമാനും ചേർന്ന് അത് കെടുത്തിക്കളഞ്ഞു. ആദ്യ രണ്ടു സെഷനിലും ഗുജറാത്തിന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. ക്ഷമയോടെ പ്രതിരോധിച്ചും വീണു കിട്ടിയ മോശം പന്തുകളിൽ മാത്രം സ്കോർ ചെയ്തും ഇരുവരും ഇന്നിങ്സ് മുന്നോട്ടു നീക്കി.
സ്കോർ 47ൽ നിൽക്കെ നഗ്വാസ്വാലയുടെ പന്തിൽ ഒന്നാം സ്ലിപ്പിൽ അസ്ഹറുദീനെ കൈവിട്ടതിനു നൽകേണ്ടി വന്ന വില ഗുജറാത്ത് അനുഭവിച്ചറിയുകയായിരുന്നു പിന്നീട്. കൈവിട്ട ക്യാച്ച് ബൗണ്ടറി കടന്നതോടെ അർധ സെഞ്ചറി നേടിയ അസ്ഹർ പിന്നീട് ഇന്ത്യൻ താരം രവി ബിഷ്ണോയിയെ ഒരു ഓവറിൽ 3 ബൗണ്ടറി കടത്തി സ്കോറിന്റെ വേഗം കൂട്ടി. ഇതിനിടെ സൽമാനെ വിക്കറ്റ് കീപ്പറും ഒരു തവണ കൈവിട്ടു.
ഉച്ചയ്ക്കു ശേഷം ചായയുടെ ഇടവേള കഴിഞ്ഞതിനു പിന്നാലെയാണ് ഗുജറാത്തിന് ആശ്വാസമായി വിശാൽ ജയ്സ്വാൾ സൽമാനെ വിക്കറ്റിനു മുന്നിൽ കുടുക്കിയത്. 18–ാം വയസ്സിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച അഹമ്മദ് ഇമ്രാൻ ആദ്യ ബോൾ തന്നെ ടീമിന്റെ ഡഗൗട്ടിലേക്കു വരച്ചു വച്ചപോലെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. ഇടയ്ക്ക് അംപയർ വിധിച്ച എൽബിഡബ്ല്യുവിനെ ഡിആർഎസിലൂടെ അതിജീവിച്ച ഇമ്രാൻ (24) സ്കോറിങ് വേഗം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. ആദിത്യ സർവതെ (10) ആണ് അസ്ഹറുദീനൊപ്പം ക്രീസിൽ.
English Summary:
Gujarat vs Kerala, Ranji Trophy 2024-25 Semi Final, Day 3 – Live Updates
TAGS
Kerala Cricket Team
Ranji Trophy
Sports
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]