
കുവൈത്ത് സിറ്റി ∙
മരണം 23 ആയി. കണ്ണൂർ സ്വദേശി ഉൾപ്പെടെ 6 മലയാളികൾ മരിച്ചെന്നാണു സൂചനയെങ്കിലും കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
കൂടുതൽ പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. 160 പേരാണ് ഇതുവരെ ചികിത്സ തേടിയത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 51 പേരുടെ വൃക്ക തകരാറിലായി. ഇവർക്ക് ഡയാലിസിസ് നടത്തുന്നുണ്ട്.
31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്.
21 പേർക്കു കാഴ്ച നഷ്ടപ്പെട്ടു. ദുരന്തത്തെ തുടർന്നു രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.
വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മദ്യനിരോധനമുള്ളതിനാൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തു വിടുന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്.
ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നു മാത്രം പറയുന്ന എംബസി ദുരന്തകാരണം പോലും വെളിപ്പെടുത്തുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]