
ചാലക്കുടി: പട്ടാപ്പകൽ കത്തികാട്ടി ബാങ്കിൽ നിന്ന് 15 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ പ്രതിയിലേക്കെത്താതെ പൊലീസ്. മോഷ്ടാവ് അങ്കമാലി ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് സൂചന. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കടകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും അടക്കം നൂറിലധികം സി.സിടിവി ക്യാമറകൾ പരിശോധിച്ചതായി ഡി.ഐ.ജി ഹരിശങ്കർ കേരളകൗമുദിയോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]