
‘അഫാൻ പാറ്റയെ പോലും പേടിച്ചിരുന്നു, ഫർസാനയുടെ വീട്ടിൽ പോകണമെന്നുണ്ട്’; ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടെന്ന് റഹീം
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ചികിത്സയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഷെമിയെ ആദ്യമൊന്നും ഇളയമകൻ കൊല്ലപ്പെട്ടതോ അതിനുപിന്നിൽ മൂത്ത മകനാണെന്നോ അറിയിച്ചിരുന്നില്ല. പിന്നീട് അഫാന്റെ പിതാവ് റഹീമാണ് സംഭവങ്ങൾ ഷെമിയെ അറിയിച്ചത്. ഒരു സിനിമയിൽ നടക്കുന്ന പോലുളള സംഭവ വികാസങ്ങളായിരുന്നു ഷെമിയുടെയും റഹീമിന്റെയും ജീവിതത്തിൽ നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]