
കഴിഞ്ഞ മാസം മകൻ വിളിച്ചപ്പോൾ വധശിക്ഷയുടെ കാര്യം പറഞ്ഞു; അന്ന് മുഖ്യമന്ത്രിയടക്കമുള്ളവരെ ബന്ധപ്പെട്ടിട്ടും രക്ഷിക്കാനായില്ല
കാസർകോട്: കഴിഞ്ഞ ഫെബ്രുവരി പതിനാലിന് യു എ ഇയിൽ നിന്ന് മകൻ വിളിച്ചപ്പോഴാണ് അവനെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന വിവരമറിഞ്ഞതെന്ന് മുരളീധരന്റെ പിതാവ് കേശവൻ. 2009 തൊട്ട് മുരളീധരൻ അലൈൻ ജയിലിലായിരുന്നെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]